പോസ്റ്റുകള്‍

മുത്തുരാജയ്ക്ക്ശ്രീലങ്കയ്ക്ക്ഇരുപത് വർഷ സമ്മാനിച്ചഇരുപത് വർഷം മുൻപ് സമ്മാനിച്ച മുത്തുരാജയെന്ന ആനയെ മടക്കി വാങ്ങി തായ്ലൻഡ്. ആനയ്ക്കു മതിയായ പരിചരണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് തായ്ലൻഡിന്റെ നടപടി.

ഇമേജ്
ഇരുപത് വർഷം മുൻപ്ശ്രീലങ്കയ്ക്ക് സമ്മാനിച്ച മുത്തുരാജയെന്ന ആനയെ മടക്കി വാങ്ങി തായ്ലൻഡ്. ആനയ്ക്കു മതിയായ പരിചരണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് തായ്ലൻഡിന്റെ നടപടി.ഭാഗമായി ജലചികിത്സയ്ക്ക് വിധേയമാക്കുമെന്ന് ദെഹിവാല മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോക്ടർ മധുഷ പെരേര പറഞ്ഞു. അതേസമയം ശ്രീലങ്കയിലെ ഒരു ദേശീയവാദി സംഘം ആനയെ ആറ് മാസം കൂടി ശ്രീലങ്കയിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ തായ് എംബസിക്ക് പുറത്ത് പ്രകടനം നടത്തി.2001ലാണ് സാക് സരിൻ എന്നും പേരുള്ള മുത്തുരാജയെന്ന കൊമ്ബനെ തായ്ലൻഡ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. ശ്രീലങ്കയുടെ തെക്ക് ഭാഗത്തുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ വച്ച് ആനയ്ക്ക് പീഡനം നേരിടേണ്ടി വന്നെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ആനയെ മടക്കി അയക്കണമെന്ന് തായ്ലൻഡ് ആവശ്യപ്പെട്ടിരുന്നു. ആനയുടെ ശരീരത്തിൽ കണ്ട മുറിവുകളും പഴുപ്പുകളും പാപ്പാന്മാരുടെ ഉപദ്രവം കാരണം ഉണ്ടായതാണെന്നും, കൂപ്പിൽ തടിപിടിക്കാൻ മുത്തുരാജയെ ഉപയോഗിച്ചുവെന്നും മൃഗസംരക്ഷണ സംഘടനകൾ ആരോപിച്ചിരുന്നു.ആനയെ മടക്കിയെത്തിക്കാൻ ഏകദേശം 700,000 ഡോളർ ചെലവായതായി തായ്ലൻഡ് അധികൃതർ പറഞ്ഞു. മടങ്ങിയെത്തുന്ന ആനയെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ ക്

മൂന്നാർ ആനച്ചൽ റോട്ടിൽ പോലീസിൻറെ വാഹന പരിശോധന ചെയ്യുന്നു യാത്രി കാലങ്ങളിൽ പോലീസ് വാഹനത്തെ തടഞ്ഞു നിർത്തി വാഹന പരിശോധന ചെയ്യുന്നു

ഇമേജ്
  മൂന്നാർ ആനച്ചൽ റോട്ടിൽ പോലീസിൻറെ വാഹന പരിശോധന ചെയ്യുന്നു യാത്രി കാലങ്ങളിൽ പോലീസ് വാഹനത്തെ തടഞ്ഞു നിർത്തി വാഹന പരിശോധന ചെയ്യുന്നു പിടിച്ചു വാങ്ങുകയും ചെയ്യുന്നു ഇതിന് നാട്ടുകാരെനാട്ടുകാരെ പ്രതിഷേധം വളവിൽ നിന്നിട്ടാണ് ഇവർ വാഹനങ്ങളെ തടയുകയും അപകടങ്ങൾ വരുത്തുകയും ചെയ്യുന്നു ചെറിയ റോട്ടിലാ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാൽ നാട്ടുകാർ ചിലവ് പരാതിയുമായി നിരവധി പറഞ്ഞിട്ടും ഈ ഇവർ കേൾക്കുകയും ചെയ്യുന്നില്ല വാഹനങ്ങൾക്ക് തടഞ്ഞുനിർത്തിവകയും നിരവധി സമയം വരെ വാഹനങ്ങൾക്ക് മറ്റുള്ള വാഹനങ്ങൾക്ക് കടക്കുവാൻ കഴിയാതെ അത് ചിലവർ ചോദ്യം ചെയ്യുകയും ചെയ്തു എന്നാൽ ചിലവരെ കൈവച്ചു എന്നാൽ മറ്റൊരു വാഹനത്തെ പോലീസിന്റെ വാഹനം പോലീസ് വാഹനത്തെ ഇടിച്ചു ചോദ്യം ചെയ്തപ്പോൾ 1500 അടിച്ച് ഇട്ടുകൊടുത്തു വാഹനത്തിൻറെ ഉടമയുടെ പേര് അനീഷ് ഫാമിലിയെ അസത്യം പറയുകയും ചെയ്തുവരുംവർഷങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് തന്നെ നാട്ടുകാർ പറയുന്നു ഇവർനിരവധി അപകടങ്ങൾ വരുത്തുന്നുണ്ട് മറിഞ്ഞു നിന്നിട്ടാണ്വരുത്തുന്നത് ഇതിന് നടപടിയുമായി നാട്ടുകാർ ചിലവർ അവർ പറഞ്ഞിട്ടും കേൾക്കുന്നില്ല .

തിരുവനന്തപുരം അപകടകരമായ മരങ്ങൾ മുറിച്ചു

ഇമേജ്
  തിരുവനന്തപുരം അപകടകരമായ മരങ്ങൾ മുറിച്ചു തുടങ്ങിആരംഭിച്ചു.മരങ്ങൾ ചുവടോടെ മുറിക്കാതെ പരമാവധി ശിഖരങ്ങൾ വെട്ടിമാറ്റാനാണ് തീരുമാനം. പെരുമറ്റം മുതൽ കോടതി ജംഗ്ഷൻ വരെയുള്ള അപകടകരമായ മരങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് മലങ്കര എസ്റ്റേറ്റ് കമ്ബനി ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാനും ദുരന്ത നിവാരണ നിയമ പ്രകാരം കളക്ടർ നിർദേശം നൽകിയിരുന്നു. തോട്ടുങ്കര പാലത്തിന് സമീപം അപകടാവസ്ഥയിലുള്ള രണ്ട് മരങ്ങളുടെ ശിഖരങ്ങളും വെട്ടി മാറ്റും.ചില പ്രദേശങ്ങളിൽ മരത്തിനോട് ചേർന്നുള്ള വൈദ്യുതി ലൈൻ അഴിച്ച് മാറ്റിയാലേ അപകടാവസ്ഥ പരിഹരിക്കാൻ കഴിയൂ. ഇതിന് ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ വൈദ്യുതി വകുപ്പ് അധികൃതർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കളക്ടറുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ ജീവനക്കാർ കുറവാണെന്ന മുടന്തൻ ന്യായങ്ങൾ നിരത്തി ജില്ലയിലെ വൈദ്യുതി വകുപ്പ് അധികൃതർ ഇതിൽ നിന്ന് വിട്ട് നിൽക്കുന്ന അവസ്ഥയാണുള്ളത്. പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇത് സംബന്ധിച്ച് വൈദ്യുതി വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ മുട്ടം പ്രദേശത്തടക്കം വിവിധ സ്ഥലങ്ങളിൽ വൈദ്യുതി വകുപ്പ് അധികൃതർ എത്തിയില്ല. തുടർന്ന് ജില്ലയുട

പാളയം നാലാഞ്ചിറ വ്യത്യസ്തകൾ നിറച്ച് കറ്റച്ചക്കോണം ഹൈസ്കൂളിൽ വർണ്ണക്കൂടാരം

ഇമേജ്
പാളയം നാലാഞ്ചിറ     സർക്കാർ ഹൈസ്കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറിയുടെയും ബാല പദ്ധതിയുടെയും ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ അറുന്നൂറിലധികം സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറിശിശു സൗഹൃദപരവും മനഃശാസ്ത്രപരവുമായ വസ്തുതകൾക്ക് പ്രാധാന്യം നൽകി പുറം കളിയിടം, വരയിടം, ഭാഷായിടം, ഗണിതയിടം, ശാസ്ത്രയിടം, സെൻസറി ഇടം, ഇ-ഇടം, കരകൗശലയിടം, അകം കളിയിടം, സംഗീത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളികളിലൂടെയും രസകരമായ പ്രവർത്തനങ്ങളിലൂടെയും സ്വാഭാവിക പഠനപ്രവർത്തനങ്ങളിലേക്ക് കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയും. മാൻ, ജിറാഫ്, തീവണ്ടി, മയിൽ, അണ്ണാറക്കണ്ണൻ, ജലാശയം, പൂന്തോട്ടം, കിളികൾ തുടങ്ങി കുട്ടികളുടെ മനം കവരുന്ന നിരവധി കാഴ്ചകളാണ് പുറം കളിയിടത്തിലുള്ളത്. 10 ലക്ഷം രൂപയാണ് വർണ്ണക്കൂടാരത്തിനായി ചെലവഴിച്ചത്. പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന

കാട്ടാക്കട മാറനല്ലൂർ മേലറിയോട് തെക്കേക്കോണംപതിമൂന്നുകാരനെ പീഡിപ്പിച്ചയാൾക്ക് 5 വർഷം തടവ്

ഇമേജ്
 കാട്ടാക്കടമാറനല്ലൂർ മേലറിയോട് തെക്കേക്കോണംപതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ പാൽ വിൽപ്പനക്കാരന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.പുത്തൻ വീട്ടിൽ വൃന്ദനെ (47, ബിനു) യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതി ആർ രേഖ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.2021 ജൂൺ 23നാണ് സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ പാൽ വിൽപനയ്ക്ക് വരുന്നയാളാണ്. സംഭവദിവസം പാൽ പാത്രവുമായി എത്തിയ കുട്ടിയെ പ്രതി ഇരുകൈകളും പിന്നിലോട്ട് പിടിച്ച് വച്ച് ചേർത്ത് നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിനകത്ത് നിന്ന് വിളിച്ചപ്പോൾ പ്രതി വണ്ടിയിൽ കയറി രക്ഷപ്പെട്ടു. അടുത്ത ദിവസം പ്രതി പീഡനം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപ്പെട്ടു. പ്രതിയെ ഭയന്ന കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. പ്രതി വീണ്ടും പാലുമായി വരുന്നത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കി. സംസാരം കുറയുകയും പഠനത്തിൽ പിന്നാക്കമായതും ശ്രദ്ധിച്ച അധ്യാപിക അമ്മയെ വിളിച്ച് കാര്യമന്വേഷിച്ചു. കാട്ടാക്കട മാറനല്ലൂർ മേലറിയോട്മാ തെക്കേക്കോണംറനല

സാഹോദര്യവും മതസൗഹാർദ്ദവുമുള്ള നാടായി കേരളം നിലനിർത്താൻ ഈ ദിനം പ്രചോദനമാകട്ടെ; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

ഇമേജ്
  തിരുവനന്തപുരം: ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയിൽ പറഞ്ഞു.ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേത്.മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി ജൂൺ 29 നാണെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂൺ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ജൂൺ 28നും 29നും

മുട്ടം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ഇമേജ്
 തിരുവനന്തപുരംഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.യു.ഡി.എഫ് ഭരണ സമിതി രാജി വയ്ക്കുക,കോടതി ജംഗ്ഷനിലുള്ള വെയ്റ്റിംഗ് ഷെഡിൽപെട്ടിക്കട നടത്താനുള്ള നീക്കംഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തൽ,സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുക, ലക്ഷങ്ങൾ മുടക്കി പണിപൂർത്തിയാക്കിയ മത്സ്യ മാർക്കറ്റ് തുറന്ന് കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരവും ധർണ്ണയും സംഘടിപ്പിച്ചത്.സി.പിഎം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം മുഹമ്മദ് അഫ്സൽ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ജയ കൃഷ്ണൻ പുതിയേടത്ത്, എൽ.ഡി.എഫ് നേതാക്കളായ ടി.കെ.മോഹനൻ, ടി.എം. റഷീദ്, കെ.എ. സന്തോഷ്, വിത്സൻ പി.സി. പുഞ്ചേപ്പറമ്ബിൽ, റെജി ഗോപി, ആൽബിൻ വടശ്ശേരി, പ്രകാശ് വരമ്ബിനകത്ത് എന്നിവർ പ്രസംഗിച്ചു.